Wednesday, April 29, 2009

നെല്ലുകുതുപുരയെന്ന അമ്മകിളിക്കുട്


ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ ക്ഷേത്രത്തിനു സമീപം സ്ഥിധിചെയുന്ന നെല്ലുകുതുപുരയില്‍ ക്ഷേത്ര ചടങ്ങുകള്‍ക്കായി പരംപിരങതമായി ഇരുപട്ത്‌ കുടുംബത്തിലെ സ്ത്രീകള്‍ നെല്ല് കുത്തി അരി നല്കി വരുന്നു .ഇപ്പോള്‍ പതോന്പട്ത് കുടുംബത്തിലെ അമ്മമാരാണ് ഇടതു ഉപജീവനമാകിയിരികുന്നട്ത് .ക്ഷേത്രത്തിനു ച്ചുടുവട്ടത് തന്നെ താമസിക്കുന്ന ഇവര്‍ ദിവസവും അധി രാവിലെ ഉഷ പൂജ മുതല്‍ വൈകിട്ട് അതഴപുഞ വരെ നെല്ലുകുത്തി അരി യെധ സമയങ്ങളില്‍ ക്ശ്രേതതിലെക് നല്കുന്നു.നെല്ല് കുതുപുരയിലെ ഇരുപധോളം കുഴിയില്‍ ഉലക്ക കൊണ്ടു കുത്തിയാണ് അരി എടുക്കുനുട്ത്‌. ഓരോ വീട്ടില്‍ നിന്നും രണ്ടും മുന്നും പേര്‍ ഇവിടെ പണിയെടുക്കുന്നു.അധിരവിലെ മുധല്‍ പണിയെടുക്കുന്ന ഇവരുടെ ഒരു കുടുംബതിലെക് കിട്ടുന്ന ഒരു ദിവസത്തെ വരുമാനം അരുപട്ത്‌ രൂപയാണ്‌.കുടട്തെ ഒരു ചാക്ക് നെല്ല് കുത്തിയാല്‍ കിട്ട്ടുന്ന കഷ്ടി നാള് പറ അരിയില്‍ മുക്കാല്‍ ഭാഗവും ക്ഷേത്രതിലെക് കൊടുകണം ബാകിയുള്ള അരി ഇവരുടെ അവകാസമാണ് നെല്ല് കുത്തി കിട്ടുന്ന ഉമിയും ഇവര്കുല്ലധനു.അവ്യം കഴിഞ്ഞുല്ലുള്ള അരി ഇവര്‍ പുറമെ വില്കാറുണ്ട്.അടുത്തിടയായി,ദേവസ്വം വിരമിക്കുന്നവര്കായി അയ്യായിരം രൂപയും മാസം അന്ഞുരു രൂപയും അനുവ്ധിചിട്ടുന്ദൂഉ

ചെര്യുപ്പം മുധല്‍ നെല്ല് കുത്തുന്ന ഒരുപാടു അനുഭവമുള്ള അമ്മമാര്‍ നെല്ല് കുത്ത് പുരയില്‍ ദ്രിസ്യമാണ്.തങ്ങളുടെ അധനതിനു അനുസരിച്ചുള്ള കുളി ലെഭിക്കുന്നിലാ എന പരതിയുവര്കുണ്ട്...ഇധെല്ലാം ടെവസതിനോദ്‌ പര്ധിപെട്ടിടുന്ടെന്കിലും ചിലധേളം പസയിട്ടുണ്ട് എന്നും ഇവര്‍ പറയുന്നു.അസുഖങ്ങള്‍ കുറെ ഉണ്ടെങ്കിലും ഗുരുവായുരപ്പനെ വിട്ടുപോകാന്‍ ഇവര്‍ക്ക്‌ കഴിയുന്നിലാ

വരും തലമുറ ഈ പാരമ്പര്യം കത്ത് സുക്ഷികുന്നട്തില്‍ തങ്ങള്‍ക്ക് സംശയം ആണെന്നും ഇവര്‍ പറയുന്നു.

No comments: